ഇയാൾ പാലോലികുളങ്ങര പളളിക്ക് സമീപമുള്ള വീട്ട് മുറ്റത്ത് അതിക്രമിച്ച് കയറി ആവലാതിക്കാരിയെ കല്ലുകൊണ്ട് ഇടിച്ച് തലയ്ക്ക് പരിക്കേൽപ്പിക്കുകയും മാറിടത്തിൽ കയറി പിടിച്ചു മാനഹാനി വരുത്തുകയും ചെയ്തു. ഹനീഫ മുമ്പ് വിറ്റ വസ്തു വാങ്ങിയ വിരോധത്തിലാണ് ഇയാൾ ആക്രമണം നടത്തിയത്.
കരുനാഗപ്പളളി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാർ.ജി, എസ് ഐ മാരായ അലോഷ്യസ്, സിദ്ധിക്ക്, രാജേന്ദ്രൻ എ.എം.എസ് രാജീവ്, റസൽ ജോർജ്ജ്, ഇവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
0 تعليقات