banner

ഇത് ത്രില്ലിംഗ് ജയം...!, എതിരില്ലാത്ത നാല് ഗോളിന് ലോകകപ്പിലേക്കുള്ള യോഗ്യത മത്സരത്തിൽ പെറുവിനെ തകർത്ത് ബ്രസീൽ


സ്വന്തം ലേഖകൻ
ബ്രസീലിയ : ലോകകപ്പിലേക്കുള്ള യോഗ്യത മത്സരത്തിൽ പെറുവിനെതിരെ ബ്രസീലിന് 4-൦ ന്റെ മിന്നും ജയം. റാഫീഞ്ഞോ രണ്ട് ഗോളും ആൻഡ്രിയാസ് പെരേര, ലൂയിസ് ഹെൻറിക് എന്നിവരും കളിയിൽ സ്കോർ ചെയ്തു.

കളിക്കളത്തിൽ പെനാൽറ്റിയിലൂടെയാണ് റാഫീഞ്ഞോയുടെ രണ്ട് ഗോളും പിറന്നത്. പന്തുമായി മുന്നേറാനുള്ള ജീസസിന്‍റെ ശ്രമത്തിനിടെ പെറു താരം കൈയിൽ പന്ത് കൊണ്ടതാണ് ആദ്യ പെനാൽറ്റിക്കിടയാക്കിയത്. 54ാം മിനിറ്റിൽ വീണ്ടും പെനാൽറ്റി. എന്നാൽ കളിക്കളത്തിൽ ഇത്തവണയും കിക്കെടുത്ത റാഫീഞ്ഞോക്ക് പിഴച്ചില്ല.

71ാം മിനിറ്റിൽ പെരേരയുടെ കാലിൽ നിന്ന് ബ്രസീലിന്‍റെ മൂന്നാംഗോളെത്തി. മൂന്ന് മിനിറ്റിനപ്പുറം ഹെൻറിക് മഞ്ഞപ്പടക്കായി നാലാംതവണയും താരം വലകുലുക്കി.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments